രാത്രിയുടെ ഏകാന്ത യാമത്തിൽ ...; അടക്കിപിടിച്ച രീതിയിൽ പുറത്തുവരുന്ന ആരോഹണവരോഹണ ക്രമത്തിലുള്ള ..; ആ.., ശബ്ദ വീചികൾക്ക് ...; പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന വികാരപൂരിതമായ ശരീരത്തിൽ നിന്നും നിർഗ്ഗമിക്കുന്ന പ്രേമലാളനത്തിന്റെ കേളികൊട്ടിനോട് വളരെയധികം സമാനത തോന്നിപ്പിച്ചിരുന്നു .
എന്നിലെ ഭയം ആകാംക്ഷക്ക് വഴിമാറി ..., ഉള്ളിൽ എന്താണ് നടക്കുന്നതെന്നറിയുവാനുള്ള ആഗ്രഹം എന്നിൽ ഉറഞ്ഞുതുള്ളി .
പനം പായ കൊണ്ടുള്ള ഒരു ചുമർ കൊണ്ടാണ് ..., മുറികളെ തമ്മിൽ തരം തിരിച്ചിരിക്കുന്നത് .., വിളക്കിൽ നിന്നും ബഹിർഗ്ഗമിക്കുന്ന മങ്ങിയ വെളിച്ചത്തിന്റെ കീറുകൾ .., ഭിത്തിയുടെ വിടവുകൾക്കിടയിലൂടെ .., ഇങ്ങോട്ടേക്ക് അരിച്ചിറങ്ങുന്നുണ്ട് .
മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെറ്റാണെന്ന് മനസ്സ് പറഞ്ഞെങ്കിലും .., വിവേകം മുന്നറിയിപ്പ് തന്നെങ്കിലും .., വികാരം അതിനെ മറികടന്നു കഴിഞ്ഞിരുന്നു .
മാർജ്ജാരപാദത്തോടെ ..., ഞാൻ പന ഓല കൊണ്ടു മറച്ച ചുവരിനടുത്തെക്ക് ചെന്നു ..., ഓലകൾക്കിടയിലൂടെ .., അരിച്ചിറങ്ങുന്ന പ്രകാശം .., ഞാനാ വിടവുകളിലൊന്നിൽ ഒരു കണ്ണ് ചേർത്തുവെച്ചു അകത്തേക്ക് നോക്കി ..., തിരി താഴ്ത്തി വെച്ചിരിക്കുന്ന .., ദേവന്റെ മുന്നിലുള്ള വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ..., ഞാനാ കാഴ്ച കണ്ടു .
കൊലുസുകൾ അണിഞ്ഞ ഉയർന്നു നിൽക്കുന്ന കാലുകൾ .., , അതിനു നടുവിലേക്ക് .., താളലയത്തോടെ .., താഴ്ന്നിറങ്ങുന്ന .., നഗ്നമായ പുരുക്ഷശരിരം.
ക്രമാതീതമായി ഉയർന്ന എന്റെ ശ്വാസോശ്വാസം നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു, ഹൃദയത്തിന്റെ മുഴക്കം ഈ ഭൂലോകം മുഴുവൻ കേൾക്കുമെന്നെനിക്ക് തോന്നി എന്റെ ശരീരം വിറകൊള്ളുവാൻ തുടങ്ങി അത് വെട്ടിവിറച്ചുകൊണ്ടിരുന്നു രക്തം തിളച്ചു മറിയുന്നു .
കാഴ്ചയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനായി ഞാൻ കണ്ണുകൾ ചേർത്തു വെച്ചിരിക്കുന്ന ആ സുഷിരത്തിലേക്ക് .., എന്റെ പെരുവിരൽ കടത്തി പതുക്കെ ആ .., ഓലക്കീറുകളെ വകഞ്ഞുമാറ്റി .
നേരിയ ഒരു കിരുകിരു ശബ്ദം ഉയർന്നുവെങ്കിലും അത് ശ്രദ്ധിക്കുവാനുള്ള മാനസികാവസ്ഥ അവരേപ്പോലെത്തന്നെ എനിക്കും ഉണ്ടായിരുന്നില്ല .
ഞാൻ വേറേതോ ലോകത്ത് എത്തിപെട്ടതുപോലെ .., അവിടെ മറ്റെല്ലാം നിശബ്ദമായിരുന്നു നൃത്തത്തിന്റെ താളക്കൊഴുപ്പ് മാത്രമേയുള്ളൂ ...!, പ്രപഞ്ചം തന്നെ നിശ്ചലമായിപ്പോകുന്ന നൃത്തം ...!, ആ .. ലാസ്യ നൃത്തത്തിന്റെ ചടുല താളത്തിൽ ..; ആലസ്യ ഭാവം പൂണ്ട നർത്തകി .., മിഴികളടച്ചു .., വേറേതോ ലോകത്തായിരുന്നു .
നർത്തകൻ ആടിതിമിർക്കുകയാണ് .., അനുനിമിഷം അതിനു വേഗതയേറുന്നു .., ചാടുലതാളത്തിന്റെ മുർദ്ധന്യത്തിനൊടുവിൽ ..., നർത്തകൻ തളർന്നുവീണു ...!, നൂറു മീറ്റർ .., ഏറ്റവും വേഗത്തിൽ ഓടിത്തീർത്ത ..ഓട്ടക്കാരെപ്പൊലെ ദീർഘ നിശ്വാസങ്ങൾ മാത്രം ..., എങ്ങും മാറ്റൊലിക്കൊണ്ടു.
വേച്ചു കൊണ്ട് പായിലേക്ക് തിരിച്ചു വീണ ഞാൻ ...,എന്നിൽ ഉണർന്ന വികാരത്തെ തൃപ്തിപ്പെടുത്തുവാൻ ആക്കം കൂട്ടി ...!ഭ്രാന്തു പിടിപ്പിച്ച .., ആ കാഴ്ച്ചയുടെ ഉന്മത്തത ആയിരുന്നു എന്നിൽ .
എങ്കിലും എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു കുറച്ചു മുൻപല്ലേ ഇവർ വഴക്ക് കൂടിയിരുന്നത് ...?ശാന്തേച്ചിയെ അടിച്ച് അവർ കരയുന്ന ശബ്ദമല്ലേ .., ഞാൻ കേട്ടത് ..?അതിനുശേഷം ഇത്രപെട്ടെന്ന് ഇങ്ങിനെയെല്ലാം സംഭവിക്കുമോ .?
ഇനി ഇയാൾ മർദ്ദിച്ചു .., അവരെക്കൊണ്ട് സമ്മതിപ്പിച്ചതായിരിക്കുമോ ..?, ബലാൽക്കാരമായി .?
അവർ ഭാര്യാഭർത്താക്കന്മാർ തന്നെയല്ലേ ..?, ഭർത്താവ് .., ഭാര്യയെ ബലാൽസംഗം ചെയ്യുമോ ...?, ഇനി ഇയാൾ വല്ല സാഡിസ്റ്റുമാണോ ...?, ഇണയെ വേദനിപ്പിച്ച് .., അതിൽ സംതൃപ്തി കണ്ടെത്തുന്നയാൾ .
എന്റെ ചിന്തകൾ കാടുകയറിയെങ്കിലും .., എനിക്കൊന്നും തന്നെ മനസ്സിലായില്ല ..., എന്തൊക്കെയോ പൊരുത്തക്കേടുകൾ അവർ തമ്മിൽ ഉണ്ട് .
അതെന്തുതന്നെ ആയാലും ...; അരണ്ട വെളിച്ചത്തിൽ ..., ഞാൻ കണ്ട കാഴ്ച . ഒരു ലഹരിയായി എന്നിൽ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു ..., ഒരിക്കലും മായാത്ത ആ ചിത്രം .., സിരകളെ ഉന്മത്തമാക്കുന്ന ..., വടിവൊത്ത അംഗലാവണ്യങ്ങളുടെ ലോഭമായ കാഴ്ച ...., കടഞ്ഞെടുത്ത ശിൽപം പോലെ .., കണ്ണുകൾ അടച്ചു കിടക്കുന്ന ശാന്തേച്ചി , ആ ചിത്രം .., മനസ്സിൽ അച്ചിട്ടു പോലെ പതിഞ്ഞിരിക്കുന്നു .
ഇനി ആ കണ്ണുകളിലൂടെ മാത്രമേ .., എനിക്കവരെ നോക്കി കാണാനാകു ..!, മത്തുപിടിപ്പിച്ച ആ ദ്രിശ്യത്തെ ..; മനസ്സിൽ താലോലിച്ചുകൊണ്ട് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി .