Posts

Showing posts from November, 2013
' 'ടാ .., ഈ പാക്കറ്റുകൾ   എല്ലാം മേലെ കൊണ്ടുപോയിവെക്ക് ''  , ഞങ്ങളുടെത് മാത്രം ലോകത്തായിരുന്ന  ഞങ്ങൾ പെട്ടെന്നുള്ള ഈ വിളിയൊച്ചയിൽ ഞെട്ടിപ്പോയി  ചാടിയെഴുന്നേറ്റു                ശാന്തേച്ചി അകത്തേക്ക് പോകുന്നതിനു മുൻപ് ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ആ കണ്ണുകളിൽ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് കിടന്ന് തിളക്കുന്നത്‌ ഞാൻ കണ്ടു .  രക്തം ഇരമ്പിയാർക്കുന്ന കാമത്തിനു  തൊട്ടു മുൻപുള്ള ആ നിമിഷം .                മണിച്ചേട്ടന്റെ രണ്ടാമത്തെ വിളി വരുന്നതിനു മുൻപേ  ..; ഞാൻ താഴേക്കിറങ്ങി .., ഇല്ലെങ്കിൽ അയാൾ ചെവി പൊട്ടിക്കുന്ന  ചീത്ത വിളിക്കും  .            താഴെ നിന്ന് ചിപ്സ് പാക്കറ്റുകൾ എടുത്ത് വരുമ്പോഴും .., ഉണർന്നു കഴിഞ്ഞിരുന്ന എന്റെ ശരീരം  തണുത്തിരുന്നില്ല .., ഓടിക്കിതച്ചു വന്ന നായയെപ്പോലെ ഞാൻ കിതച്ചുകൊണ്ടിരുന്നു .., ഒരു തരം ലഹരി നിറഞ്ഞ മന്ദത എന്നെ വലയം ചെയ്തിരുന്നു .             എന്നത്തെയും പോലെ നാലഞ്ചു പാക്കറ്റുകൾ നെഞ്ചോട്‌ ചേർത്തു പിടിച്ചു  ഞാൻ മേലെയെത്തി ചേച്ചിയെ വിളിച്ചു .               ഈ വലിയ പാക്കറ്റുകളിലുള്ള ചിപ്സുകളെ .., ചെറിയ .., ചെറിയ ..പാക്കറ്റുക
          മുഖമുയർത്താതെ  പതിഞ്ഞ ശബ്ദത്തിൽ അവർ വീണ്ടും എന്നോട് ചോദിച്ചു . '' നീ വല്ലതും കണ്ടോടാ ...?''       '' എനിക്ക് കാണണമെന്നുണ്ടായിരുന്നു , പക്ഷെ പേടി .'' ''അടി കിട്ടും ചെക്കാ , നിനക്ക്  അവന്റെ ഒരു പൂതിയെ .''      സംഭാക്ഷണത്തിന്റെ തലങ്ങൾ പതുക്കെ മാറുന്നത് ഞാനറിഞ്ഞു  അത് തുടർന്നുകൊണ്ടുപോകുവാൻ എന്റെ പോലെ തന്നെ  അവരും ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി .   ഒന്നും അറിയാത്ത നിഷകളങ്ക ഭാവത്തിൽ ഞാൻ ചോദിച്ചു .     ''എന്തായിരുന്നു ചേച്ചി .., ആ ..ശബ്ദം .?'' ''അതോ .., അത് ..., ഞാൻ പിന്നെയൊരിക്കൽ പറഞ്ഞുതരാം ...."'      ''അതെന്താ , ചേച്ചി ..., ഇപ്പോൾ  പറഞ്ഞാൽ .?'' ''അതൊന്നും അത്ര പെട്ടന്ന് പറയാൻ പറ്റത്തില്ലെടാ .''      ''എന്താ പറഞ്ഞാല് .?'' , ഞാനും വിടാനുള്ള ഭാവമില്ലായിരുന്നു . ഉയർന്നു നിൽക്കുന്ന കൊലുസ്സണിഞ്ഞ കാലുകൾ  ഉടയാത്ത അങ്കലാവണ്യം , എന്റെ മനോമുകുരത്തിൽ തെളിഞ്ഞു കൊണ്ടിരുന്നു .., എന്റെ മുഖം ചുവന്നു തുടുത്തു , പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം ..,
                                                                                  20  ഇനി ഉച്ചയൂണിന്റെ ഇടവേളയാണ് .., അതുകഴിഞ്ഞ് അപ്പ മെല്ലാം ചെറിയ പേക്കെറ്റുകളാക്കി  മാറ്റണം .., അത് എന്റെയും ശാന്തെച്ചിയുടെയും ജോലിയാണ്  ഇതിനിടയിൽ മണിച്ചേട്ടൻ കടയിലേക്ക് പോയി മിക്സ്ചർ  ചിപ്സ് , തുടങ്ങിയ ഇനങ്ങൾ വാങ്ങിയിട്ടുവരും ..., അതും ചെറിയ പേക്കെറ്റുകളാക്കി മാറ്റണം  ഏകദേശം അഞ്ചു മണിയോടുകൂടി .. ഇതെല്ലാം ഒരു വലിയ പെട്ടിയിൽ അടുക്കിവെച്ച് .., സൈക്കിളിൽ വെച്ചുകെട്ടി നഗരത്തിലുള്ള കടകളിൽ കൊണ്ടുപോയി വിൽക്കും .., അതും കഴിഞ്ഞ് ചായകടയിലെ കണക്കും നോക്കി മണിച്ചേട്ടൻ തിരിച്ചുവരുമ്പോൾ അർദ്ധരാത്രിയോടടുക്കും ..., രാത്രിയിലും ഉറങ്ങാത്ത ബോംബൈയിൽ  അർദ്ധരാത്രി .., എന്നുപമിക്കുന്നത് തെറ്റാണെങ്കിലും .                ഊണ്  കഴിക്കാനായി മണിച്ചേട്ടനും .., ശാന്തേച്ചിയും  .., അകത്തേക്ക് പോയ തക്കത്തിന് ..; ഞാനൊരു അപ്പമെടുത്ത് വായിലേക്കിട്ടു .., പണിക്കിടയിൽ അപ്പത്തിന്റെ മൊരിഞ്ഞ മണം എന്റെ നാസാരന്ദ്രങ്ങളിൽ അടിച്ചുകയറിയപ്പോൾ തുടങ്ങിയ ആശയാണ് .., പക്ഷെ .., അവരുടെ മുന്നിൽ വെച്ച് അത് ചെയ്യാൻ കഴിയില്ലല്ലോ ..?,  വായിലേക്കിട്ട് .., ഒരു ക
                ഈ സമയം ശാന്തേച്ചി .., അപ്പം ചുട്ടെടുക്കാനുള്ള വലിയ സ്റ്റൗവും ചട്ടിയും .., എല്ലാം ശരിയാക്കും .                ഒരു വലിയ മണ്ണണ്ണ സ്റ്റൗവിൻമേൽ .., ,വലിയൊരു ചട്ടി വെച്ച് ..,, അതിൽ നിറയെ ഓയിൽ ഒഴിച്ചിരിക്കുന്നു  സ്റ്റൗവിനു ചുറ്റും മൂന്ന് ചെയറുകൾ ഇട്ടിട്ടുണ്ട് .., രണ്ടു ചെയറുകളിലിരുന്ന് .., ശാന്തേച്ചിയും ..., മണിച്ചേട്ടനും അപ്പം ചുട്ടുകൊണ്ടിരിക്കും ..., മൊരിഞ്ഞു വരുന്ന അപ്പത്തെ .., കരിയാതെ എണ്ണയിൽനിന്നും ഒരു കമ്പി കൊണ്ട് കുത്തിയെടുത്ത് . അരിപ്പപോലെയുള്ള ഒരു പാത്രത്തിലേക്ക് വെച്ച് , ചൂടാറിയതിനു ശേഷം ..., അപ്പത്തിൽനിന്നും എണ്ണ നന്നായി കുടഞ്ഞു കളഞ്ഞതിനുശേഷം .., രണ്ടാമതൊരു പാത്രത്തിലേക്ക് മാറ്റിവെക്കേണ്ട ജോലി എന്റെതാണ്.                 സ്റ്റൗവിന്റെ പ്രഷർ കുറയുംതോറും .., അത് അടിച്ചുകൊടുത്തു കൊണ്ടിരിക്കണം .., എപ്പോഴും ഒരു ഹുങ്കാര ശബ്ദത്തോടെ കത്തികൊണ്ടിരിക്കണം ..., കാരണം ചൂടിന്റെ ഏറ്റകുറച്ചിലുകൾ  അപ്പത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും .., ആയതിനാൽ ചൂട് ഒരേ ശ്രേണിയിൽത്തന്നെ ക്രമീകരിക്കണം .                  രണ്ടുപേരും നാലുകൈകൾ കൊണ്ട് തുരുതുരാ ചുട്ടെടുക്കുന്ന അപ്പത്തെ അതിനനുസ്രതമാ
                                                                   19                  ഉച്ചത്തിലുള്ള മണിയടി ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത് .., പൂജാരിയുടെ വേഷത്തിൽ മണിച്ചേട്ടൻ ....;നിരത്തി വെച്ചിരിക്കുന്ന ദേവന്മാരുടെയും ..., ദേവികളുടെയും ..., രൂപങ്ങൾക്കു മുന്നിൽ .., ഒരു കൈയ്യിൽ മണിയും .., മറുകൈയ്യിൽ ഒരു താലവുമേന്തിക്കൊണ്ട് പൂജചെയ്യുന്നു .., ഒരു തോർത്ത് മാത്രമാണ് ഉടുത്തിരിക്കുന്നത് ..., ദേഹം ആസകലം ഭസ്മം പൂശിയിരിക്കുന്നു ..!                   അവിടെ വെച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു ..., ഫോട്ടോ കൾക്ക്  മുന്നിൽ നിരത്തിവെച്ചിരിക്കുന്ന നിലവിളക്കുകൾ എല്ലാം നിറഞ്ഞു കത്തുന്നു ..!                 ഇന്നലെ രാത്രി കണ്ട മനുഷ്യനിൽനിന്നും വ്യതസ്ഥമായ മറ്റൊരു മുഖം .., എനിക്ക് അത്ഭുതം തോന്നി ..!, സത്യത്തിൽ ഇയാൾ ഒരു ഭക്തൻ തന്നെയാണോ ..., അതോ ..? ദൈവങ്ങളുടെയും .., മനുഷ്യരുടെയും മുന്നിൽ അഭിനയിക്കുന്നതോ ....?                പായ മടക്കി ഒരു വശത്തുവെച്ചു .., ഞാൻ പുറത്തുകടന്നു .., ഇതിനിടയിൽ മണിച്ചേട്ടനെ നോക്കി ഞാൻ ചിരിച്ചെങ്കിലും ..; പൂജയുടെ ഗൌരവത്തിൽ ആയതിനാൽ .., മണിച്ച
                      രാത്രിയുടെ ഏകാന്ത യാമത്തിൽ  ...; അടക്കിപിടിച്ച രീതിയിൽ പുറത്തുവരുന്ന ആരോഹണവരോഹണ ക്രമത്തിലുള്ള ..; ആ.., ശബ്ദ വീചികൾക്ക് ...; പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന വികാരപൂരിതമായ ശരീരത്തിൽ  നിന്നും നിർഗ്ഗമിക്കുന്ന പ്രേമലാളനത്തിന്റെ കേളികൊട്ടിനോട്  വളരെയധികം സമാനത തോന്നിപ്പിച്ചിരുന്നു .                          എന്നിലെ ഭയം ആകാംക്ഷക്ക്  വഴിമാറി ..., ഉള്ളിൽ എന്താണ് നടക്കുന്നതെന്നറിയുവാനുള്ള ആഗ്രഹം  എന്നിൽ ഉറഞ്ഞുതുള്ളി .                  പനം പായ കൊണ്ടുള്ള ഒരു ചുമർ കൊണ്ടാണ് ..., മുറികളെ  തമ്മിൽ തരം തിരിച്ചിരിക്കുന്നത് .., വിളക്കിൽ നിന്നും ബഹിർഗ്ഗമിക്കുന്ന മങ്ങിയ വെളിച്ചത്തിന്റെ കീറുകൾ .., ഭിത്തിയുടെ വിടവുകൾക്കിടയിലൂടെ .., ഇങ്ങോട്ടേക്ക് അരിച്ചിറങ്ങുന്നുണ്ട് .                    മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെറ്റാണെന്ന് മനസ്സ് പറഞ്ഞെങ്കിലും .., വിവേകം മുന്നറിയിപ്പ് തന്നെങ്കിലും .., വികാരം അതിനെ മറികടന്നു കഴിഞ്ഞിരുന്നു .                 മാർജ്ജാരപാദത്തോടെ ..., ഞാൻ പന ഓല കൊണ്ടു മറച്ച ചുവരിനടുത്തെക്ക് ചെന്നു ..., ഓലകൾക്കിടയിലൂടെ .., അരിച്ചിറങ്ങുന്ന പ
അവധിക്കാലങ്ങളിൽ  വരുന്ന വിശേഷ ദിവസങ്ങളിൽ . ഞങ്ങൾ കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനും , മിഠായി വാങ്ങുന്നതിനുമെല്ലാം പണം കണ്ടെത്തിയിരുന്നത് വളരെ രസകരങ്ങൾ  ആയിരുന്നു .         പറമ്പിൽ നിന്ന്  , ചക്കയും , മാങ്ങയും , കൊള്ളിയും , മധുരക്കിഴങ്ങും , അടക്കയും , എല്ലാം ശേഖരിച്ച്  വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ അടുത്തുള്ള ഇടവഴിയിൽ കൊണ്ടുപോയി  വിൽപ്പനക്ക്  വെക്കും . അതിൽനിന്നും ലഭിക്കുന്ന നാണയത്തുട്ടുകൾ  ആളാളുക്ക്  വീതം വെച്ച് . സായാഹ്നമാകുമ്പോൾ .., കുളിച്ച് പുതുവസ്ത്രങ്ങൾ അണിഞ്ഞ്  കളിച്ചു . ചിരിച്ചു .. ആഘോഷമായി .., ഉത്സവപറമ്പിലേക്ക് പോയി .., ഇഷ്ട സാധനങ്ങളെല്ലാം വാങ്ങി .., ബാക്കി വരുന്ന കാശിന്  നാലണക്ക് കിട്ടുന്ന ...; കൈയ്യിൽ ഒട്ടുന്ന ചോക്ക് പോലെ നീളത്തിലുള്ള  ചുവന്ന കളറായ മിഠായി വാങ്ങി ചുണ്ടെല്ലാം ചുവപ്പിച്ച്  ..., അതിനുപിന്നാലെ ..., കോലിൻമേൽ  കിട്ടുന്ന .., വിവിധകളറുകളിൽ വരുന്ന ഐസ്പൂട്ടും .., വായിലിട്ടു നുണഞ്ഞു  എല്ലാസ്ഥലത്തും ചുറ്റിനടന്ന് .., രാത്രി ഉത്സവപറമ്പുകളിൽ ഉണ്ടാകാറുള്ള .., ഗാനമേളയോ  നാടകമോ  ബാലെയോ ..,ഒക്കെ കണ്ട് ..., ഉറക്കമുളച്ച കണ്ണുകളോടെ .., മുതിർന്നവരുടെ കൈകളിൽ തൂങ്ങി ..; ഏറെ വൈകി വീട്ട
                ഉറങ്ങാനായി കണ്ണടച്ചുവെങ്കിലും .., ഉറക്കം വരുന്നില്ല .                       വെറുതെയിരിക്കുന്ന മനസ്സ് ; അതിന്റെ പാട്ടിനു സഞ്ചരിച്ചുതുടങ്ങി ,  ചിത്രങ്ങളും ..., ഓർമ്മകളും  മനസ്സിന്റെ കാൻവാസിലേക്ക് പിച്ചവെച്ചു, പിന്നെ , പിന്നെ ,അത് കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെപ്പോലെ കുതിച്ചു   അതിന്റെ വിശാലതകളിലേക്ക് കാണാപ്പുറങ്ങളിലേക്ക് , സ്വന്തങ്ങളിലേക്ക്  ബന്ധങ്ങളിലേക്ക് , നാട്ടിലേക്ക്  വീട്ടിലേക്ക് .., കഴിഞ്ഞകാല ഓർമ്മകൾ  അതങ്ങനെ അനുവാദമില്ലാതെ മനസ്സിനുള്ളിലേക്ക്  കടന്നുവന്നുകൊണ്ടിരുന്നു .               അപ്പൻ  അമ്മ, സഹോദരി  വീട് .., കൂട്ടുകാർ .., എന്റെ നാട് ,                   കാട്ടുമുല്ല ചെടികൾ പടർന്നു നിൽക്കുന്ന വേലികൾക്കിടയിലൂടെ ..., നീണ്ടുകിടക്കുന്ന ചെമ്മണ്‍പാതകൾ , അവയുടെ അവസാനം വിശാലമായ പാടശേഖരങ്ങൾ..,!              പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ വിരിമാറിലൂടെ കടന്നുപോകുന്ന കൈത്തോടുകൾ .., അവക്കിരുവശത്തും നിരനിരയായി കൂട്ടംചേർന്നു  ഇരതേടുന്ന അരണ്ടകളും .., കൊക്കുകളും . വരമ്പിന്റെ ഇരുണ്ട ചെറിയ മാളങ്ങളിൽ നിന്നും പുറത്തേക്കുവരുന്ന ഞണ്ടുകൾ ..,വെള്ളത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന നാട്ടാമക
''ടാ ..., പുറത്ത് വെള്ളം വെച്ചിട്ടുണ്ട് ...., പോയി കൈകഴുകി ചെന്നു കിടന്നോളൂ .., മുറിയിൽ പായയും, തലയിണയും വെച്ചിട്ടുണ്ട് .''                ''ചേച്ചി .., ഞാൻ മണിചേട്ടൻ വന്നിട്ടേ കിടക്കുന്നുള്ളൂ .'' ''എന്തിനാ  പാതിരാ വരെ കണ്ണും മിഴിച്ചിരിക്കുന്നത്  ...? , നീ പോയി കിടന്നുറങ്ങിക്കോ ... പിന്നെ നാളെ രാവിലെ തൊട്ട് പണിചെയ്യേണ്ടതല്ലേ ...?,  പോയി കിടന്നോളൂ .''           സത്യത്തിൽ ഞാൻ അങ്ങിനെ പറഞ്ഞുവെങ്കിലും  ...; ഒന്നു കിടന്നാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു ....!, രണ്ടുദിവസം നീളുന്ന തീവണ്ടിയാത്ര എന്റെ നടുവൊടിച്ചിരിക്കുന്നു  ..., വെറും സാധാരണ ടിക്കെറ്റിലുള്ള ആ യാത്രക്ക് .., എങ്ങിനെ നടുനിവർക്കാനാണ് .?             ആരെങ്കിലും  എന്തെങ്കിലും സ്നേഹപൂർവ്വം തരുമ്പോൾ .., അല്ലെങ്കിൽ നിർബന്ധിക്കുമ്പോൾ ..,, ആദ്യമൊന്നു മടിക്കുന്നത് നമ്മുടെ അഭിമാനത്തിന്റെ ഒരു നല്ല  ഗുണം തന്നെയാണ്  ..., എന്നാൽ വീണ്ടും മടിക്കുന്നത് നല്ലതല്ല .., കാരണം നമ്മുടെ മടിയെ ;  ചിലപ്പോൾ അവർ നമ്മുടെ സമ്മതമായിക്കാണും .               ചുരുട്ടി വെച്ചിരിക്കുന്ന  ആ പായ നിവർത്തി തലയിണ വ
       ചോറു പാത്രത്തിലേക്ക് തിരിഞ്ഞ എന്റെ കണ്ണുകൾ എന്തിനേയോ തേടി  പക്ഷെ കണ്ടില്ല . തേടിയത് കാണാത്തതിലുള്ള നിരാശ എന്റെ മനസ്സിലുദിക്കുകയും ചെയ്തു .            ഉണക്കമീൻ വറക്കുന്നതിന്റെ .., കൊതിയൂറുന്ന  മണം .., എന്റെ നാസാരന്ദ്രങ്ങളെയും .., വിശപ്പിനേയും .., ഒരുപോലെ ആവേശം കൊള്ളിച്ചിരുന്നു .        എന്നാൽ അതു കിട്ടാത്തതിലുള്ള നിരാശ...;ഒരു ഒണക്കമീൻ ചോദിച്ചാലോ  എന്ന അബദ്ധത്തിന്റെ വായ്ത്താരിയിൽ എന്നെ കൊണ്ടെത്തിച്ചുവെങ്കിലും  എന്നിലെ വിവേകം അതിന് കടിഞ്ഞാണിട്ടു .., മനസ്സ് എന്നെ ശാസിക്കുന്നതായി എനിക്കു തോന്നി .            ''ഭക്ഷണം ലഭിച്ചതേ  ..., കാരുണ്യം ..., അതിന്റെ കൂടെ ഉണക്കമീൻ വേറെ വേണോ ..?'', ''മീൻ മണിചേട്ടനുള്ള  സ്പെഷ്യൽ ആയിരിക്കും,''എന്നുള്ള സ്വാന്തന വചനം കൂടി മനസ്സ് എനിക്കു തന്നു .            എന്നാൽ എന്റെ എല്ലാ പ്രതിക്ഷകളെയും തകിടം മറിച്ചുകൊണ്ട് .., അകത്തു നിന്നും വന്ന .., ചേച്ചിയുടെ കൈയ്യിൽ .., എനിക്കായി ഉണക്കമീനും ഉണ്ടായിരുന്നു ..!            ഇതിനിടയിൽ ..; ഉറങ്ങിക്കൊണ്ടിരുന്ന .., ഏറ്റവും താഴെയുള്ള കുട്ടി .., ഉണർന്നു കരയുവാൻ തുടങ്ങി .      
                                 ടി.വി യിൽ  ഏതോ ഒരു പഴയ  ഹിന്ദി സിനിമ ഓടിക്കൊണ്ടിരിക്കുന്നു .., അതെന്നിൽ ഒരു കൌതുകവും ഉണർത്തിയില്ല . ചുമ്മാ ടി.വി യിൽ നോക്കിയിരിക്കുമ്പോഴും .., എന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു .             ഒരു കട്ടിലും , ഒരു അലമാരയും .... പിന്നെ കുറെ പഴയ പാത്രങ്ങളും , തുണികളും ആ മുറിയിൽ അങ്ങിങ്ങായി അടുക്കിവെച്ചിരിക്കുന്നു . ചെറിയ ആ അലമാരിയുടെ മുകളിലായിരുന്നു ടി.വി. വെച്ചിരിക്കുന്നത് , അലമാരിയുടെ പുറകിലായി കാർഡ് ബോർഡു കൊണ്ട് ഒരു മറ ഉണ്ടാക്കിയിരിക്കുന്നു .., അതായിരിക്കും കിച്ചൻ എന്നെനിക്കു തോന്നി ..., അതിനകത്തുനിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു ...! സത്യത്തിൽ ഇതിനെയൊന്നും മുറികൾ എന്ന് വിളിക്കുവാൻ സാധിക്കില്ലെങ്കിലും ..., വേറെ മാർഗ്ഗമൊന്നും ഇല്ലായിരുന്നു .., ഒരു വലിയ ഹാളിനെ ഓലകൊണ്ടും , ചെറിയ ഭിത്തി കൊണ്ടും , പനമ്പ് കൊണ്ടും മൂന്നു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു .!            അടുക്കളയിൽനിന്നും ഉയർന്ന ..., എന്തോ വറുക്കുന്ന മണം .., ഉണക്കമീൻ ആണെന്നുതോന്നുന്നു ....., എന്നല്ല ഉണക്ക മീൻ തന്നെ  എന്നിലെ വിശപ്പിനെ ആളിക്കത്തിച്ചു ...!     ഞാനിരിക്കുന്ന ക
                 ''കുളിമുറിയെല്ലാം താഴെയാണ് ..., ഈ കോണി ഇറങ്ങിച്ചെന്നു , വലത്തോട്ട് തിരിഞ്ഞാൽ കാണുന്ന രണ്ടാമത്തെ മുറി .''       ''ശരി ചേച്ചി , ഞാനൊന്നു കുളിച്ചിട്ടു വരാം '', കുളിക്കണമെന്ന് , വളരെ നേരമായുള്ള എന്റെ ഒരു ആഗ്രഹമായിരുന്നു,  രണ്ടു മൂന്നു ദിവസത്തെ യാത്ര .., എന്നിൽ വളരെയധികം അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു  .                   ശരീരം  മുഴുവനും അഴുക്കും , പൊടിയും നിറഞ്ഞിരിക്കുകയാണ് ..., പോരാത്തതിന് വിയർപ്പിന്റെ രൂക്ഷ ഗന്ധവും .., ഒന്നു കുളിച്ചാൽ ശരീരത്തിന്  ഒരു ഉന്മേഷം ലഭിക്കുന്നതിനോടൊപ്പം തന്നെ  ..;മുഴിഞ്ഞ വസ്ത്രങ്ങൾ കഴുകുകയും ചെയ്യാമായിരുന്നു .             ''ചേച്ചി ....,ഇവിടെ കുളിമുറിയിൽ വസ്ത്രം കഴുകുന്നതുകൊണ്ട് കുഴപ്പമുണ്ടോ ...?'' , ഞാൻ അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു ....!     ''ഇല്ലെടാ ..., നീ ധൈര്യമായി കഴുകിക്കോ .., കുളിക്കാനും , കഴുകുവാനും ..വേണ്ട വെള്ളം ; തൊട്ടടുത്തുതന്നെയുള്ള പൈപ്പിൽ ഉണ്ട് .., അതിൽ നിന്നും പിടിച്ചോ ...!'',                                എന്നും  പറഞ്ഞുകൊണ്ട് പുറത്തേക്കു വന്ന അവര
                                                                 17      വളരെ ഉച്ചത്തിലുള്ളൊരു  വിളികേട്ടാണ് ഞാൻ കണ്ണുതുറന്നത് , സുഖകരമായ ഉറക്കം നഷ്ടപെട്ടതിലുള്ള അനിഷ്ടത്തോടുകൂടി നോക്കുമ്പോൾ; കൈയ്യിൽ ഒരു ഗ്ലാസ്സ് ചായയുമായി ശാന്തേച്ചി മുന്നിൽ .          ''ഇന്നാ ചായ , എന്തൊരു ഉറക്കമാടാ ഇത് ? ഞാനെത്ര നേരമായെന്നോ വിളിക്കുന്നു '?'' ''സോറി ചേച്ചി  ഭയങ്കര ക്ഷീണം  ഉറങ്ങിപ്പോയതറിഞ്ഞില്ല ''              ചായ കുടിക്കുന്നതിനിടയിൽ അവർ എന്നെപ്പറ്റിയും ..,വീട്ടുകാരെപ്പറ്റിയും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു . മണിച്ചേട്ടനു നൽകിയ അതേ വിവരങ്ങൾ തന്നെ ഞാനവർക്കും  നൽകി.           അവരുമായുള്ള സംഭാക്ഷ്ണത്തിൽ എനിക്കും താൽപര്യം തോന്നിക്കഴിഞ്ഞിരുന്നു .!                             തൃശൂർ ജില്ലയിൽ ആണ് വീടെന്നും , വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും , ഒരനുജത്തി ഉള്ളത് വിവാഹം കഴിഞ്ഞ് ഭർത്തുവീട്ടിൽ  ആണെന്നും അവർ പറഞ്ഞു .                     അവരുടെ അച്ഛൻ ശാന്തെച്ചിയുടെ വിവാഹത്തിനു മുൻപേ  മരിച്ചിരുന്നു . വിവാഹം നടന്നത് തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണെന്നും . വിവാഹം
                                                                16                    ഈ കുടിലിൽ .., എന്നെ അമ്പരിപ്പിച്ച  ടി.വി യും മണിച്ചേട്ടന്റെ സുന്ദരിയായ ഭാര്യയേയും .., കണ്ടപ്പോൾ കഴിഞ്ഞകാലത്തിന്റെ പുനരാവർത്തനത്തിനുള്ള ഒരു തിരശ്ശില ഇവിടെ  ഉയരുകയാണോ .., എന്നെനിക്ക് സംശയം തോന്നി .., കാരണം ഈ വക കാര്യങ്ങളൊക്കെ  പെട്ടന്ന് തിരിച്ചറിയുവാനുള്ള ജന്മസിദ്ധമായൊരു കഴിവ് എന്തോ  എനിക്കുണ്ടായിരുന്നു .                    എന്റെ ഓർമ്മകളെ  കീറിമുറിച്ചുകൊണ്ട്  മണിച്ചേട്ടന്റെ ശബ്ദം ഉച്ചത്തിൽ ഉയർന്നു . ''എന്താടാ നിന്ന് സ്വപ്നം കാണുകയാണോ .?''              ''ഏയ്‌ ...!'', പെട്ടെന്നുള്ള ഒച്ചയിൽ ഞാൻ ഞെട്ടിപ്പോയി . ''ഇങ്ങോട്ടു വാടാ  നിന്റെ മുറി കാണിച്ചു തരാം.''                  ''ദാ വരുന്നു ...!'' എന്ന് പറഞ്ഞു ബാഗ്‌ എടുക്കുന്നതിനിടയിൽ , ഞാൻ   മണിച്ചേട്ടന്റെ ഭാര്യയെ   ഒളികണ്ണിട്ടു നോക്കി.                              ശാന്ത എന്നാണ് അവരുടെ പേരെന്ന് മണിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു .                          ഉയരം കുറഞ്ഞ് വെളുത്ത , സുന്ദരി
                                                                      15                    ഒന്നു ചിരിച്ചുകൊണ്ട് ഞാനാ ആൽത്തറയിൽ തിരിഞ്ഞുകിടന്നു .                         എന്റെ അധരങ്ങൾ പിറു പിറുത്തുകൊണ്ടേയിരുന്നു .              ''എന്തിനു കാണണം ?''                                                ''എന്തിനു കാണണം ?'?            ജീവിതത്തിലെ സുപ്രധാനമായൊരു ഘട്ടത്തിലേക്ക് .., വാതിൽ തുറന്നു തന്നത് അവരല്ലെ  ..?                   അപ്വകമായ കാലഘട്ടത്തിലുള്ള     കൌമാരത്തിന്റെ നിഷ്കളങ്ക സ്വപ്നങ്ങളെ  ലൈംഗികതയുടെ  മ്ലേച്ചതയിലേക്ക് കൂട്ടികൊണ്ടുപോയത് അവരല്ലേ ? അതിന്റെ ഒടുങ്ങാത്ത ആസക്തിയുടെ ബാക്കി പത്രമല്ലേ .., എന്റെ ഈ അവസ്ഥ ...?                   വീണ്ടും ഞാൻ തിരിഞ്ഞു കിടന്നു . ശരിരം ആകെ എരിപിരി കൊള്ളുന്നു ,വൃത്തിഹീനമായ ശരീരത്തിന്റെ  പലഭാഗങ്ങളിലും ഈച്ചകൾ വന്നാർക്കുന്നു .                 ''കുളിച്ചിട്ടെത്ര ദിവസമായി ?, ആവോ ? ആർക്കറിയാം ....? അല്ലെങ്കിൽ തന്നെ ഇനി കുളിച്ചിട്ടെന്തിന് ?''                   ക്ഷേത്രത്തിലെ പാട്ടു നിലച്ചിരിക്കുന്നു , തൊഴ
                                                                            14                     പഠനത്തെക്കാൾ ഉപരിയായി  ഞങ്ങൾ ചർച്ച ചെയ്ത  വിഷയങ്ങൾ മറ്റു പലതുമായിരുന്നു . സംഭാക്ഷണത്തിന്റെ ആരംഭം എന്തുതന്നെ ആയാലും .അതവസാനം  ചെന്നെത്തി നിൽക്കുന്നത് ലൈംഗികതയിലായിരുന്നു.                  മുന വെച്ചുള്ള എന്റെ ചില ചോദ്യങ്ങളും , അതിനുള്ള അവരുടെ മറുപടികളും .., ഞങ്ങളെ ഏറെ വികാരഭരിതരാക്കിയിരുന്നു . സംസാരത്തിലുടെയുള്ള ആനന്ദം പതുക്കെ , പതുക്കെ ..,സ്പർശനത്തിലൂടെ പുരോഗമിക്കുന്നത്  ഞങ്ങൾ രണ്ടുപേരും ഒന്നുപോലെ  രസിച്ചു കൊണ്ടായിരുന്നു .                   സ്വതവേ  ഒരു നാണം കുണുങ്ങി ആയിരുന്ന . എന്റെ ..., നാണം ..., ഈ സമയത്ത്  വിശദീകരിക്കാൻ പറ്റാത്ത അത്ര ആയിത്തീരും .              പാഠ പുസ്തകം  തുറന്ന് അതിൽ വെറുതെ നോക്കിയിരിക്കുന്ന  എന്റെ കാൽപാദങ്ങളിൽ  അവർ കാൽവിരലുകൾ കൊണ്ട് ചിത്രങ്ങൾ വരക്കും .                 ആ  ചിത്രമെഴുത്ത് .., അതിന്റെ വിശാലമായ ക്യാൻവാസിലൂടെ നടന കാവ്യം രചിച്ചു കൊണ്ട് ., അതിരുകൾ ഭേദിച്ച് അവസാനം ചെന്നെത്തി നിൽക്കുന്നത് എന്റെ തുടകളുടെ സംഗമ സ്ഥലത്തായിരിക്കും  .              ഈ സമയം
                      കൗമാര സ്വപ്നങ്ങളിൽ എപ്പോഴും താലോലിക്കാൻ ഇഷ്ടപെടുന്ന ലൈംഗികതയുടെ മാസ്മരിക ലോകത്തിലേക്കുള്ള ഒരു വാതായനമായിരുന്നുവത് ....!വികാരത്തിന്റെ മേച്ചിൽപുറങ്ങളിലൂടെ    കുതിച്ചു പായുന്ന മനസ്സിന്റെ .., മനോമുകുരങ്ങളിൽ തെളിഞ്ഞു വരുന്ന പല ജിത്നാസകളുടെയും ..., അനുഭൂതികളുടെയും .., അനേകായിരം ചോദ്യങ്ങളുടെയും ..., ഉത്തരങ്ങളായിരുന്നു ..., ആ ...., സായാഹ്നങ്ങൾ .                     സ്വപ്നങ്ങളിൽ  നിന്ന് യാഥാർഥ്യത്തിലേക്കുള്ള കൌമാരക്കാരന്റെ പ്രയാണം ., ഞരമ്പുകൾ പൊട്ടിത്തെറിക്കുന്നത്രയും ശക്തമായ വികാരമൂർച്ച  ശരിരം മുഴുവനും  കൂലം കുത്തിയൊഴുകുന്ന രക്തത്തിന്റെ പ്രളയ പാച്ചിൽ . പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ വിസ്ഫോടനം  വികാരത്തിന്റെ  എറ്റവും ശക്തിമത്തായ കാലഘട്ടം ..., എല്ലാം അറിയുവാനുള്ള തൃഷ്ണ , അറിയുംതോറും കൂടുതൽ ആസക്തി .                കടിഞ്ഞാണില്ലാതെ കുതിച്ചുപായുന്ന യൌവ്വനത്തിന്റെ തിളപ്പും , ഭർത്താവിന്റെ  അകൽച്ചയും  അവരിൽ ഉണർത്തിയിരുന്ന വികാരത്തിന്റെ തീവ്രത  വളരെ വലുതായിരുന്നു .                  കുറച്ചു ദിവസങ്ങൾ മാത്രം അനുഭവഭേദ്യം ആയ ഭർത്താവിന്റെ സാമീപ്യം , ആ വികാരങ്ങളെ പിന്നീട് കടി
                      ടി.വി. കാണുന്നതിലുപരി അവരുടെ വീട്ടിലേക്കുള്ള യാത്രകളിൽ , എന്നെ ആകർഷിച്ച മുഖ്യ ഘടകം  എന്റെ മനസ്സ് അടിയറവ് പറഞ്ഞുപോയ പ്രമീളയുടെ  സാന്നിദ്ധ്യം  തന്നെയായിരുന്നു .                      ടി.വി. കാണുമ്പോൾ  എല്ലായിപ്പോഴും, അവരുടെ സമീപത്തുതന്നെയിരിക്കുവാൻ   ഞാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു .                       ട്രൌസർ ധാരിയായ എനിക്ക് ഒരു ചെറിയ കുട്ടിയുടെ പ്രതിഛായ  ഉള്ളതിനാൽ , പ്രമിളയോടുള്ള എന്റെ സമീപനത്തെ , ആരും സംശയത്തോടെ  കണ്ടിരുന്നില്ല . ഇതെനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇടയാക്കി .                       പലപ്പോഴും , പ്രമിളയുടെ എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ  എന്നോടെന്തോ .., ഒരു പ്രത്യേക തരത്തിലുള്ള  അടുപ്പം അവർ പ്രകടിപ്പിച്ചിരുന്നു , ചോക്ലേറ്റുകളും , പേനകളും ,മറ്റും  സമ്മാനമായിതരുക . പോക്കറ്റു മണി തരുക . അവരുടെ മനസ്സില്ലുള്ള വിഷമങ്ങളും., ദു:ഖങ്ങളും എന്നോട് തുറന്നു പറഞ്ഞ് ..., അതിൽ ആശ്വാസം കണ്ടെത്തുവാൻ ശ്രമിക്കുക. ഞാൻ എന്തെങ്കിലും നിസ്സാര തെറ്റുകൾ ചെയ്‌താൽ ..., എന്നെ സ്നേഹപൂർവ്വം ശാസിക്കുക , ചെവി പിടിച്ചു തിരുമ്മുക . ഇങ്ങനെ വളരെയധികം സ്വാതന്ത്ര്യ
                            പിറ്റേന്നു മുതൽ അടിവസ്ത്രം മാത്രം ഇട്ടുകൊണ്ട്  ഞാനിനി സ്കൂളിലേക്കില്ല ; എന്ന എന്റെ പിടിവാശിക്കുമുന്നിൽ , അമ്മ ഒടുവിൽ മുട്ടുമടക്കി .                        പക്ഷേ ,പെട്ടന്നൊരു ദിവസം കൊണ്ട് എങ്ങിനെ മുണ്ട് സംഘടിപ്പിക്കാൻ പറ്റും ?, എന്നുള്ള വിഷമസന്ധ്യയും മറികടന്നത് അമ്മയുടെ ബുദ്ധി തന്നെ .                  അപ്പന്റെ ഡബിൾ മുണ്ടിനെ രണ്ടായി മുറിച്ച്  രണ്ടു സിംഗിൾ മുണ്ടാക്കി മാറ്റി . ആ മുണ്ട് ചുറ്റിയാൽ ഉള്ളിലുള്ളതെല്ലാം തന്നെ  വളരെ വ്യക്തമായി പുറത്തു കാണാമായിരുന്നു .                      എങ്കിലും . പിറ്റേദിവസം , വലിയ ഗമയിൽത്തന്നെയാണ് ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടത്‌ . ഒരു വിജയഗിഷുവിന്റെ ഭാവം എന്റെ മുഖത്തുണ്ടായിരുന്നു .                       എന്നാൽ വീട്ടിൽ ട്രൌസറിൽ നിന്നൊരു മാറ്റം എനിക്ക് അനുവദിനിയമായിരുന്നില്ല .                  പാഠ വിഷയത്തിൽ ഒരു ശരാശരി നിലവാരം പുലർത്തിയിരുന്ന എനിക്ക് ഡിഗ്രി പഠിച്ച പ്രമിള എന്തെങ്കിലും പറഞ്ഞു തന്നാൽ , എനിക്ക് പഠിത്തത്തിൽ അതൊരു പ്രോത്സാഹനമാകും , പ്രമിളക്കാണെങ്കിൽ , ചുമ്മാ ഇരിക്കുന്ന ബോറടി മാറിക്കിട്ടുകയും ചെയ്യും  എന്നുള്ള എന്റ
    എന്റെ അമ്മയും  ലോനചേട്ടന്റെ ഭാര്യ മറിയവും വലിയ കൂട്ടുകാരാണ് . കൂടാതെ ലോനചേട്ടന്റെ വീടിന്റെ തൊട്ടടുത്തുതന്നെയാണ്‌ എന്റെ വീടും .                   എന്നാൽ  ആ ...വീട്ടിലേക്കുള്ള എന്റെ  നിത്യ സന്ദർശനത്തിന്റെ  പ്രചോദനത്തിനു കാരണം  ഇതൊന്നുമായിരുന്നില്ല .പ്രമീളയെന്ന ലോനച്ചേട്ടന്റെ ഇളയമകൾ  .., ആയിരുന്നു അതിനു കാരണം .വിവാഹിതയാണെങ്കിലും ..., ഭർത്താവ് ഗൾഫിൽ ആയതിനാൽ അവർ സ്വന്തം വീട്ടിൽ തന്നെയായിരുന്നു നിന്നിരുന്നത് .                   ഞങ്ങളുടെ ഗ്രാമത്തിൽ ഡിഗ്രി പഠിച്ച , അപൂർവ്വം ചിലരിൽ ഒരാൾ ആയിരുന്നു അവർ . ഡിഗ്രി പഠിക്കുന്ന സമയത്തുതന്നെയായിരുന്നു അവരുടെ വിവാഹവും . അതുകഴിഞ്ഞ് ഏറെ താമസിയാതെ തന്നെ കെട്ടിയവൻ ഗൾഫിലേക്ക് തിരിച്ചുപോയി .                 ഞാനാ കാലഘട്ടത്തിൽ പത്താം ക്ലാസിൽ പഠിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . പഠിത്തം പത്തിലാണ് എങ്കിലും  ഒരു ചെറിയ കുട്ടിയുടെ ആകാര സൌഷ്ഠവും  . രൂപഭംഗിയും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത് . കുരുത്തു വരുന്ന കരമീശയും , നിഷ്കളങ്കമായ കണ്ണുകളും , ഒരു പാവത്താൻ ഇമേജ് എനിക്കു  നൽകിയിരുന്നു.               ഒമ്പതാം ക്ലാസ്സ് വരേയ്ക്കും  ട്രൌസർ ഇട്ടു ക്ലാസ്സിൽ